Jan 24, 2009

Protect and Protest...

Wake up…Comrades and Friends, the resting time is over. The anti-communist forces are ready for a war-like situation against the people’s democracy of Kerala. From 1957, several attempts have been made to scuttle the communist movement of Kerala. American Imperialists, Divisive forces, Communal Forces – all tried to destabilize the Marxist Leninist Movement of Kerala, but they miserably failed. But they have never retracted from their stand, looking for opportunities to attack communists.

For them, targeting and tarnishing Marxist leaders is the best way to weaken the Marxist movement. Now the CBI is used as a political tool to frame and malign the strongest leader of CPI(M), Comrade Pinarayi Vijayan. In company of a new generation of ‘sound byte journalists’ broking and braking news, the anti-CPM forces are trying to politically assassinate Pinarayi Vijayan. He is the one who never compromised with these disgruntled elements for short term gains. An orchestrated malicious and dubious campaign has been unleashed against Pinarayi ever since he took over the reins of the party in Kerala. But Pinarayi has emerged stronger than ever before much to the dismay of the gossipmongers and rumour mills in the politico-media spectrum.

The move to arraign Pinarayi in the SNC Lavlin case is yet another criminal conspiracy to finish him politically. But the political opponents, Congress- Muslim League-RSS combine will soon realize that their dreams shatter before their eyes. The party members, mass organizations’ workers, party sympathizers and loyalists are all up with the armoury of ideals to fight and defeat the smear campaign to demolish the Communist Movement of Kerala.

Pinarayi is the future of Communist Party of Kerala. He is the man to take this movement forward. Any attack on Pinarayi should be viewed as the attack on Communist Movement of Kerala. Let us all line up behind our beloved leader Pinarayi Vijayan and fight to the finish.

Support Pinarayi Vijayan! Save the Communist Movement of Kerala !

15 comments:

  1. This blog is a good initiative. Let us support Pinarayi Vijayan. He is a leader of tomorrow's kerala and we cannot allow vested interests to degrade him.

    ReplyDelete
  2. Lets support Pinarayi Vijayan... let this blog may also be a good medioum to support this leader comerade

    ReplyDelete
  3. gud initiative. I wan contribute, launch a website, create orkut comunity, e-news letters...Etc. Am ready to help u out. sync@shabeer.co.cc

    ReplyDelete
  4. DEAR COM:PINARAYI WE WITH YOU, GO AHEAD..................SANJEEV,BEYPORE,CALICUT.

    ReplyDelete
  5. ലാവ് ലിന്‍ കേസ്.*

    സി.ബി.ഐനീതിനിഷ്ഠമായാണോപ്രവര്‍ത്തിക്കുന്നത് ?
    പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം നവീകരണ പദ്ധതി.മൊത്തം ചെലവ് - 239.81 കോടി രൂപ.വിദേശ വിനിമയ ഘടകം - 149.15 കോടി രൂപ.മലബാര്‍ കാന്‍സര്‍ സെന്റര്‍ - 98.00 കോടി രൂപ.(മൊത്തം അടങ്കല്‍)പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം നവീകരണ പദ്ധതി - നാള്‍വഴി.ലാവലിനുമായി ധാരണാ പത്രം - 10-08-1995അടിസ്ഥാന കരാര്‍ - 24-02-1996 (യൂ.ഡി.എഫ് ഭരണകാലം).അനുബന്ധ കരാര്‍ (1) - 10-02-1997അനുബന്ധ കരാര്‍ (2) - 06-07-1998 (എല്‍.ഡി.എഫ് ഭരണകാലം).എന്തുകൊണ്ട് ലാവലിനുമായി കരാര്‍.ഇടുക്കി പദ്ധതി മുതല്‍ ബന്ധം.ഏറ്റവും വിശ്വാസ്യതയുള്ള കമ്പനി.ധാരണാ പത്രവും ആദ്യ കരാറും ഒപ്പു വെച്ചത് താനാണ്. (ശ്രീ. ജി. കാര്‍ത്തികേയന്‍ യു.ഡി.എഫ്. വൈദ്യുത മന്ത്രി)ലാവലിന്‍ കരാര്‍.ലാവലിന്റെ ഉത്തരവാദിത്വങ്ങള്‍ -രൂപരേഖ,നടത്തിപ്പ്,സാധന സാമഗ്രികള്‍ വാങ്ങല്‍,ഉപദേശ-മേല്‍നോട്ടം.കണ്‍സള്‍ട്ടന്‍സി ഫീസ് - 24.4 കോടി രൂപ.മലബാര്‍ കാന്‍സര്‍ സെന്റര്‍.നവീകരണ കരാറിന്റെ ചര്‍ച്ചാവേളയില്‍ കേരളം അങ്ങോട്ടാവശ്യപ്പെട്ടു.കാനഡയില്‍ നിന്ന് പണം ശേഖരിച്ച് തരാമെന്ന് ലാവലിന്‍ ഏറ്റു.98 കോടി വരുന്ന അത് വെറും 149.15 കോടി മാത്രം വരുന്ന കനേഡിയന്‍സഹായത്തിന്റെ കോഴയാകാന്‍ തരമില്ല.ലാവലിന്‍ കേസ് - നാള്‍വഴി.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് - വിജിലന്‍സ് കേസ് (2005) പിണറായി കുറ്റ വിമുക്തനാക്കപ്പെട്ടു.അസംബ്ളി തെരഞ്ഞെടുപ്പിന് മുമ്പ് - സി.ബി.ഐ ക്ക് വിട്ടു.(2006)ലോക സഭാ തെരഞ്ഞെടുപ്പടുത്തപ്പോള്‍ - സി.ബി.ഐ. കുറ്റപത്രം.സി.ബി.ഐ.യുടെ പിന്നിട്ട പാത.വിശ്വാസ്യത കാത്തു സൂക്ഷിച്ച ഒരു കാലമുണ്ടായിരുന്നു.ഇന്ത്യന്‍ ഭരണ വര്‍ഗം ജനദ്രോഹ നയങ്ങളിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ നീങ്ങുംതോറും അതിലൂടെ ജനങ്ങളില്‍ നിന്ന് അകലും തോറും അതേ അനുപാതത്തില്‍നെറികെട്ട പരിപാടികളും വര്‍ദ്ധിച്ചു തുടങ്ങി.അതിലൊന്നാണ് സി.ബി.ഐ. മാതിരിയുള്ള, നിഷ്പക്ഷമാകേണ്ട, ഭരണ ഘടനാസ്ഥാപനങ്ങളെ വരെ സങ്കുചിത കക്ഷി രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായിഉപയോഗിച്ച് തുടങ്ങിയത്.മുലായം സിങ്ങിനെതിരായ കേസ് - വരവില്‍ കവിഞ്ഞ സ്വത്ത്.യു.പി.എ.യ്ക്ക് എതിരായി പ്രതിപക്ഷത്തിരുന്നപ്പോള്‍ കേസെടുത്തു.യു.പി.എ. സര്‍ക്കാരിനെ വിശ്വാസ വോട്ടിലൂടെ നിലനിര്‍ത്താന്‍പിന്തുണച്ചപ്പോള്‍ കേസ് പിന്‍വലിച്ചു. സി.ബി.ഐ. സുപ്രീം കോടതിയുടെ പോലും ശകാരം ഏറ്റുവാങ്ങി.മായാവതിക്കെതിരായ കേസ് - വരവില്‍ കവിഞ്ഞ സ്വത്ത്.ലാലു പ്രസാദ് യാദവിനെതിരെ - കേസുകളുടെ പരമ്പര.കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്ന കാലത്തുട നീളം സി.ബി.ഐ ലാലു പ്രസാദിനേയുംറാബ്രിദേവിയേയും വേട്ടയാടി.ലാലു അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചു !.ആരിഫ് മുഹമ്മദ് ഖാനെതിരെ -നരസിംഹ റാവുവിനെതിരെ മൊഴി നല്‍കിയതിന്.പ്രധാന മന്ത്രിയായപ്പോള്‍ നരസിംഹ റാവു ജയിന്‍ ഹവാലാ കേസിന്റെ പേരില്‍ആരിഫ് മുഹമ്മദ് ഖാനടക്കം 13 കേന്ദ്ര മന്ത്രിമാര്‍ക്കെതിരെസി.ബി.ഐ.യെക്കൊണ്ട് കേസെടുപ്പിച്ചു. ഇക്കേസിലും സി.ബി.ഐ.യ്ക്ക് കോടതിയുടെ ശകാരം കിട്ടി.ഓഹരി കുംഭകോണക്കാരെ രക്ഷിക്കാനുംസി.ബി.ഐ.ഓഹരി കുഭകോണക്കാരെ രക്ഷിക്കാനായി സി.ബി.ഐ.യെ കേന്ദ്ര സര്‍ക്കാര്‍ഉപയോഗിച്ചതിന്റെ പേരില്‍ അന്വേഷണ റിപ്പോര്‍ട് സര്‍ക്കാരിന്സമര്‍പ്പിക്കുന്നതില്‍ നിന്ന് വിലക്കുക വരെയുണ്ടായി.ബോഫോഴ്സ് കുംഭകോണ കേസുകള്‍.ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വൊട്രോച്ചിയെ കൈമാറിക്കിട്ടുന്നതിനുള്ളനടപടികളെ സംബന്ധിച്ച് മുന്‍ ഡയറക്ടര്‍ വിജയ് ശങ്കര്‍ക്കെതിരെകേസുവരുന്നിടം വരെ രാഷ്ടീയ നാടകമെത്തി.ഹിന്ദൂജ സഹോദരങ്ങള്‍ക്കെതിരായ രണ്ട് കേസുകളില്‍ സി.ബി.ഐ. തോറ്റു. പക്ഷെ,അപ്പില്‍ പോയില്ല.കാരണം, ഹിന്ദൂജമാര്‍ വേണ്ടപ്പെട്ട ബിസിനസ് ഗ്രൂപ്പായിരുന്നു.ബോഫോഴ്സ് കേസ് തേച്ചുമാച്ച് കളയുന്നതില്‍സി.ബി.ഐ.യുടെ പങ്ക്.സ്വീഡിഷ് അധികൃതര്‍ തന്നെ ഇന്ത്യക്കാരുടെ പേരിലുള്ള വ്യാജ ബാങ്ക്അക്കൌണ്ടുകള്‍ കണ്ടെത്തി മരവിപ്പിച്ചിട്ടും അവര്‍ക്കെതിരെനടപടിയുണ്ടായില്ല.വിന്‍ഛദ്ദയും ചന്ദ്ര സ്വാമിയും മുതല്‍ സോണിയാ ഗാന്ധിയുടെ കുടുംബസുഹൃത്തായ ഒക്ടോവിയോ ക്വൊട്രോച്ചിയും വരെ രക്ഷപെട്ടത്സി.ബി.ഐ. ഒരുക്കിക്കൊടുത്ത പഴുതുകളിലൂടെയാണ്.ഷിബു സൊറനെതിരായ കേസ്.വിചാരണ കോടതിയുടെ ശിക്ഷ തിരുത്തിക്കൊണ്ട് ഹൈക്കോടതി സൊറനെ വെറുതെ വിട്ടു.പ്രതി യു.പി.എ. യുടെ സഖ്യ കക്ഷി നേതാവായതിനാല്‍ സി.ബി.ഐ അപ്പീല്‍പോയില്ല.സൊറന്‍ ശിക്ഷിക്കപ്പെട്ടതു് കൊല്ലപ്പെട്ട ഝായുടെ കുടുംബം നല്‍കിയ അപ്പീലിന്മേലാണ്.നരസിഹ റാവു സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാക്കിയ കൈക്കൂലിക്കേസിലും സി.ബി.ഐഅപ്പീല്‍ പോയില്ല.സെന്റ് കിറ്റ്സ് കേസ്.പി.വി. നരസിംഹറാവു പ്രതിയായിരുന്നതിനാല്‍ കുറ്റവാളികളെരക്ഷപ്പെടുത്താനുള്ള രാഷ്ടീയ ഇടപെടലാണ് നടത്തിയത്.വെറുതെ വിടല്‍ ഉത്തരവിനെതിരെ അപ്പീലും പോയില്ല.സിസ്റ്റര്‍ അഭയ കേസ്.അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുതന്നെ നേരിട്ട് ഇടപെട്ടെന്ന്സി.ബി.ഐ.യില്‍ നിന്ന് രാജി വെച്ച ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.ഈ കേസില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സി.ബി.ഐ രാഷ്ടീയ സ്വാധീനത്തിന്വഴങ്ങിയെന്ന കാര്യം വ്യക്തമാണ്.സി.ബി.ഐ. ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതിന് പിടിയില്‍.രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ബംഗാളില്‍ കുറഞ്ഞത് രണ്ട് കേസുകളെങ്കിലുംസി.പി.ഐ.(എം) നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ചുണ്ടാക്കിയ സി.ബി.ഐഡി.വൈ.എസ്.പി. പാര്‍ത്ഥസാരഥി ബോസ് ട്രക്ക് ഓപ്പറേറ്ററില്‍ നിന്ന് 50000രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായി.ലാവലിന്‍ കുറ്റ പത്രം,ഗൂഢാലോചനയ്ക്ക് തെളിവ് പത്ര റിപ്പോര്‍ടുകള്‍ തന്നെ."ലാവലിന്‍ - പിണറായി കുരുക്കിലേയ്ക്ക്" (വീക്ഷണം - 01-06-2007)"ഉന്നത സി.പി.എം. നേതാവ് ഒമ്പതാം പ്രതി" (ചന്ദ്രിക – 13-12-2008)"പിണറായി മുഖ്യ പ്രതി" (മംഗളം - 13-12-2008)"ലാവലിന്‍ പിണറായി പ്രതി, സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും" (ഇന്ത്യന്‍ എക്സ് പ്രസ് 19-01-2009)പിണറായി ചെയ്ത കുറ്റമെന്ത് ?യു.ഡി.എഫ്. ഏര്‍പ്പെട്ട കരാര്‍ സംസ്ഥാനത്തിന് കൂടുതല്‍ നഷ്ടമുണ്ടാകാതെ നടപ്പാക്കി.അത്ര കണ്ട് വൈദ്യുതി കേരളത്തിന് ഉറപ്പാക്കി.യഥാര്‍ത്ഥ കുറ്റവാളികളാര് ?ലാവലിന്‍ ഇടപാടില്‍ അഴിമതിയുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ അവരുമായിധാരണാ പത്രവും ആദ്യ കരാറും ഉണ്ടാക്കിയയു.ഡി.എഫാണ്, അതിലെ മന്ത്രിമാരാണ്.ഫണ്ട് വിനിയോഗ റിപ്പോര്‍ട് കൊടുക്കാതെ മലബാര്‍ കാന്‍സര്‍ സെന്റര്‍നഷ്ടപ്പെടാനിടയാക്കിയ യു.ഡി.എഫ് മന്ത്രിയും പ്രതിക്കൂട്ടില്‍ കയറണം.എല്‍.ഡി.എഫ്. സംസ്ഥാനത്തിന് നേട്ടമുണ്ടാക്കി.കരാറില്‍ നിന്ന് പിറകോട്ടു പോയാല്‍ നഷ്ട പരിഹാരംകൊടുക്കേണ്ടിയിരുന്നതിനാല്‍ എല്‍.ഡി.എഫിന് അത് മുന്നോട്ട് കൊണ്ടു പോകുകയേമാര്‍ഗമുണ്ടായിരുന്നുള്ളു.നഷ്ടം കുറയ്ക്കാന്‍ എല്‍.ഡി.എഫ് പരമാവധി ശ്രമിച്ചു.നഷ്ടപ്പെടുമായിരുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ വാങ്ങിയെടുത്തും നഷ്ടം കുറച്ചു.--

    ReplyDelete
  6. If Pinarayi is Innocent,why you are afried of court? or not believed in court?
    Manu, Kollam

    ReplyDelete
  7. When interviewed by Sri. P. Rajeev, a Leftist Journalist, Justice V.R. Krishna Iyer stated


    The culture of justice demands uninfluenced search for truth whenever a crime is alleged or a complaint filed. The Judiciary must therefore be independent. For a similar reason the investigating machinery must be beyond pressure, threat or other forms of inducement. Unfortunately in recent time the investigating instrumentality is sought to be used as an intimidatory, defamatory or incriminatory methodology. Blackmail and character assassination through criminal investigation is becoming a menace and political stratagem. Long years of investigation, is itself a menace and when reversed by a later stage is becomes a common vice. Sometimes the court castigates such conduct. Such judicial censure against the CBI is a shock and shame. Many years of investigation with contrary intermediate conclusions are obnoxious features even of the CBI operations. Restructuring of the investigating instrumentality by making it an independent agency beyond manipulation by the party in government has became necessary. Otherwise even the most honest citizens in public life become victims of being maligned through the CBI. I feel that the time has come for a national debate on the creation, operation and control of the Central and State Police process. I express this view because I find so much of hot controversy over the Lavlin issue where Sri. Pinarayi Vijayan’s name is being made the subject of political imputations. Even the finest of persons may suffer character assassination by using the Police investigation if it can be manipulated by Central Power against a political personality belonging to an Opposition Party. I say nothing on the merits of the investigation but demand non-interference from a political angle of any pending investigation.

    V.R. KRISHNA IYER

    ReplyDelete
  8. NORMALLY ALL THE CRIMINAL COMMING TO THE COURT ARE SUSPECTED AND THE SAME OF PINARAYI ALSO > IF HE IS INNOCENT HE CAN PROVE IN THE COURT .NOBODY WANT TO SUPPORT OR OPPOSE HIM AS A PUBLIC SERVENT IT IS HIS DUTY TO PROVE HIS INNOCENCE. IT IS REDICULESS TO COMMENT ABOUT CBI .THIS IS THE PROCEDURE OF DEMOCRACY IF BELEEVING IN IT PLEASE OBEY IT ACCEPT THE VERDICT OF THE COURT . EVERYBODY IS EQUAL TO RULE EITHER PINARAYI OR ANYBODY ELSE ALL ARE INDIANS. DONT TAKE " THINNAMIDUKKU ". MOHAN

    ReplyDelete
  9. Dear Com. Pinarayi Vijayan,
    We dont believe you done any mischief SNC Lavline case as Congress saying, because during State Assembly election they started spreading seed and they failed, after that they thought they can try again for comming Parliment Election. We CPIM faced lot of such allegation from our rivals, its not only in Kerala or India, but its a world tactics see the history of Com. Fidel Aljandro Castro uz (Cuban Revloutionary Leader) how many times American Tried then what happen ? We all with you.... Lal Salam, Santosh A Menon (Mumbai)

    ReplyDelete
  10. G. Karhikeyan (read Congress)inked the deal with SNC Lavlin. In fact, it was during his tenure the initial payments running to crores have been transferred to SNC Lavlin.

    I have no doubt that SNC Lavlin is one of the leading engineering firms in the world and they are doing projects across the globe. But the point here is different. IF any or all the electricity ministers who dealt with Lavlin is linked to the case; it should be G. Karthikeyan first. SO CBI not seeing the involvement of Karhikeyan and others, zeroing in on Pinarayi is a huge surprise and the best example of political vendetta. So I stand by Pinarayi on the issue and and beleive that charge against him will not stand in the court of law.

    ReplyDelete
  11. മനപ്പായസമുണ്ണുന്ന മൂടുകുലുക്കിപ്പക്ഷികള്
    ജി ജയകുമാര്, തട്ടത്തുമല
    സിപിഎം കേന്ദ്ര നേതൃത്വം പരസ്യമായി പറയാത്തത് ഗണിച്ചെടുക്കുക, രണ്ടു വ്യക്തികളുടെ സ്വകാര്യ ഫോണ് സംഭാഷണം നേരില് കേട്ടമാതിരി വാര്ത്തയെഴുതുക, തീരുമാനിക്കാത്ത പൊളിറ്റ് ബ്യൂറോ യോഗം ചേരാനിടയില്ലെന്ന് സ്ക്കൂപ്പെഴുതുക.... ഹൊ, എന്തെല്ലാം സര്ക്കസുകളുടെ അനന്തസാധ്യതകളാണ് കേരളത്തിലെ മാധ്യമ മൂടുകുലുക്കികള്ക്ക് ലാവലിന് കേസ് തുറന്നിട്ടത്.വായില് തോന്നുന്നതെന്തും ബൈലൈന് വെച്ചെഴുതുകയാണ് വാര്ത്താ മാധ്യമങ്ങളിലെ വിശേഷാല് കോതകള്.
    തലേന്ന് വായിച്ചത് ഓര്മ്മയുളള ഏതു വായനക്കാരന്റെയും തലയുടെ നെരിയാണി തകര്ക്കും, പിറ്റേന്നു വരുന്ന വാര്ത്തകള്. അല്ലെങ്കില് തന്നെ എഴുതുന്നതിലൊന്നും വലിയ കാര്യമില്ലെന്ന് നന്നായി അറിയാവുന്നവരാണ് പത്ര ലേഖകര്. ഈ വായിച്ചു കൂട്ടുന്നതൊന്നുമല്ല സത്യമെന്ന് വായനക്കാര്ക്കും നന്നായി അറിയാം. എല്ലാം ഒരു തമാശയായി കാണാനുളള ശേഷി ജനം കൈവരിച്ചതുകൊണ്ട് സകല ചുടലമാടന്മാരും രാഷ്ട്രീയ നിരീക്ഷക വേഷം കെട്ടി ആനമണ്ടത്തരങ്ങള് ഒരുളുപ്പുമില്ലാതെ ബൈലൈന് സഹിതം അടിച്ചു വിടുന്നു.
    എഡിറ്റര് ഗോപാലകൃഷ്ണന് പടിയിറങ്ങിയതോടെ സ്വകാര്യമെന്ന ഓട വെട്ടി മൂടിയെങ്കിലെന്ത്, പേജ് നിറയെ ഗോസിപ്പച്ചടിച്ച് വായനക്കാരെ വെല്ലുവിളിക്കുകയാണ് മാതൃഭൂമി.ഇക്കഴിഞ്ഞ ഒരാഴ്ചയായി ലാവലിന് സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്ത്തകള് ഒന്നിച്ചു കൂട്ടി ഒന്നു കൂടി വായിച്ചു നോക്കിയാല് യഥാര്ത്ഥ ഗോസിപ്പിന്റെ ശക്തി നിസംശയം പിടികിട്ടും.
    ജനുവരി 29 വ്യാഴാഴ്ച പത്രത്തിന്റെ തിരുവനന്തപുരം എഡിഷനില് പതിമൂന്നാം പേജില് പ്രസിദ്ധീകരിച്ച ബൈലൈന് വാര്ത്തയുടെ തലക്കെട്ട് ഇങ്ങനെ. "ലാവലിന് സിപിഎം വിഷമവൃത്തത്തില്". നീളം ആറു കോളം.
    കടുത്ത ധര്മ്മ സങ്കടത്തിലാണ് പാര്ട്ടിയെന്ന് ജ്യോതിഷത്തില് അപാര പ്രാവീണ്യമുളള ലേഖകന് സംശയലേശമെന്യേ ഉറപ്പിച്ചിട്ടുണ്ട്. പിണറായി വിജയന് ആഗ്രഹിക്കുന്ന തരത്തില് പൊളിറ്റ് ബ്യൂറോ നിന്നു കൊടുക്കുകയാണ് പോലും. അസംബന്ധങ്ങളുടെ പഞ്ചാംഗം വായിച്ചു വരുമ്പോള് അഞ്ചാം ഖണ്ഡികയുടെ അവസാന വാചകം
    ഇങ്ങനെ.
    " ആഭ്യന്തര മന്ത്രി തന്നെ സിബിഐയെ വിമര്ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തത് അനുചിതമായെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നുണ്ട്. അവരത് തുറന്നു പറയുന്നില്ലെന്നേയുളളൂ".
    പാര്ട്ടി കേന്ദ്ര നേതൃത്വം തുറന്നു പറയാത്തത് ലേഖകന് എങ്ങനെ അറിഞ്ഞു എന്ന് ദയവായി ചോദിക്കരുത്. ജ്യോതിഷം, മന്ത്രവാദം, കൂടോത്രം, പരഹൃദയജ്ഞാനം, ടെലിപ്പതി തുടങ്ങിയവയില് പാണ്ഡിത്യമില്ലെങ്കില് ഇക്കാലത്ത് മാതൃഭൂമിയടക്കം ഒരു പത്രസ്ഥാപനത്തിലും പണി കിട്ടില്ലെന്ന് ജേണലിസം വിദ്യാര്ത്ഥികളെങ്കിലും മനസിലാക്കുക.
    ലാവലിന് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ പാര്ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നുമാണ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. ജനുവരി 22ന് സിപിഎം പൊളിറ്റ് ബ്യൂറോ ഇറക്കിയ പത്രക്കുറിപ്പിലും പറഞ്ഞത് മറ്റൊന്നല്ല. എതിരാളികള്ക്കെതിരെ സിബിഐയെ ഉപയോഗിക്കുന്ന കോണ്ഗ്രസിന്റെ ചീഞ്ഞ കളികള് കയ്യോടെ പിടിക്കപ്പെട്ട രാഷ്ട്രീയ സന്ദര്ഭങ്ങള് പൊതുജനത്തെ ഓര്മ്മിപ്പിച്ചു കൊണ്ടു കൂടിയാണ് പൊളിറ്റ് ബ്യൂറോ ലാവലിന് കേസിനെ രാഷ്ട്രീയമായി നേരിടാന്തീരുമാനിച്ചത്. പക്ഷേ അതൊന്നും മാതൃഭൂമിയിലെ മന്ത്രവാദിക്ക് പ്രശ്നമല്ല. അദ്ദേഹത്തിന്റെ പ്രശ്നപ്പലകയില് തെളിഞ്ഞത്, കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അനുചിതമായെന്ന് കേന്ദ്ര നേതൃത്വത്തില് ആരൊക്കെയോ വിലയിരുത്തുന്നുവെന്നാണ്.
    സിപിഎം അഖിലേന്ത്യാ സെക്രട്ടറിയും കേരള മുഖ്യമന്ത്രിയും തമ്മില് നടന്ന ടെലിഫോണ് സംഭാഷണത്തിനും മാതൃഭൂമി ലേഖകര് സാക്ഷികളാണെന്ന് പ്രസ്തുത വാര്ത്ത നമ്മോട് പറയുന്നു. പ്രകാശ് കാരാട്ടുമായി ഫോണില് സംസാരിച്ചിട്ടു പോലും മുഖ്യമന്ത്രിയുടെ നിലപാടില് മാറ്റമില്ല പോലും. പൊളിറ്റ് ബ്യൂറോയുടെ ആശങ്കയും വാര്ത്ത വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്.
    രണ്ടുപേര് തമ്മില് നടക്കുന്ന ടെലിഫോണ് സംഭാഷണത്തിന്റെ വിശദാംശങ്ങള് മാതൃഭൂമി പോലൊരു പത്രം ഉത്തരവാദിത്തത്തോടെ റിപ്പോര്ട്ടു ചെയ്യുമ്പോള് വായനക്കാര്ക്ക് ബലമായ ഒരു സംശയം ഉണ്ടാകും. ആരാണ് ഈ ഫോണ് സംഭാഷണം ചോര്ത്തിയത്.. പ്രകാശ് കാരാട്ടാണോ? അതോ വിഎസോ? രണ്ടുപേര് തമ്മില് നടക്കുന്ന ഫോണ് സംഭാഷണത്തിന്റെ വിശദാംശങ്ങള് അവരിലാരെങ്കിലും പറഞ്ഞാലല്ലേ മൂന്നാമതൊരാള് അറിയൂ..
    പ്രകാശ് കാരാട്ടും വിഎസുമൊക്കെ അനങ്ങുന്നതു പോലും തങ്ങള് മണത്തറിയുമെന്ന് ഊറ്റം കൊളളുന്ന ഊളന്മാരുടെ ഉളളിലിരുപ്പ് കണ്ണാടിയിലെന്ന പോലെ വായനക്കാര്ക്ക് കാണാം. രാഷ്ട്രീയ നേതാക്കളുമായി മറ്റാര്ക്കുമില്ലാത്ത അടുപ്പം തങ്ങള്ക്കുണ്ടെന്ന് പുറംലോകത്തെയും വൈതാളിക വൃന്ദത്തെയും പേര്ത്തും പേര്ത്തും ഓര്മ്മിപ്പിക്കാനുളള അഭ്യാസങ്ങളാണ് ഈ ബൈലൈന് കസര്ത്തുകള്. പ്രകാശ് കാരാട്ട് ഫോണ് കട്ടു ചെയ്തയുടനെ, വിഎസ് തങ്ങളെ വിളിച്ചു കാര്യം പറഞ്ഞു എന്ന മട്ടിലാണ് വാര്ത്ത. അപാരമല്ലേ ബുദ്ധി.
    പാര്ട്ടി അണികളും പ്രവര്ത്തകരും കടുത്ത ധര്മ്മസങ്കടത്തിലാണെന്ന് ജനുവരി 29ന് റിപ്പോര്ട്ട് ചെയ്ത പത്രം, ജനുവരി 25ന് പറഞ്ഞത് പാര്ട്ടി കേന്ദ്ര നേതൃത്വമാകെ ആശങ്കയില് എന്നാണ്. നേതൃത്വത്തിന്റെ ആശങ്ക അണികളിലേയ്ക്കും പ്രവര്ത്തകരിലേയ്ക്കും പടരാന് നീണ്ട നാലു ദിവസങ്ങള്. സിപിഎമ്മിന് ഒരാശങ്കയുമില്ലെന്നും ബാഹ്യ സമ്മര്ദ്ദങ്ങള്ക്ക് പാര്ട്ടി വഴങ്ങില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിളള വ്യക്തമാക്കിയത് തൊട്ടുപിറ്റേന്ന് അഞ്ചാം പേജില് റിപ്പോര്ട്ട് ചെയ്തതും അതേ പത്രം. സിബിഐയെ രാഷ്ട്രീയ ഉപകരണമാക്കാനാണ് കോണ്ഗ്രസും കേന്ദ്ര സര്ക്കാരും ശ്രമിക്കുന്നതെന്നും ഇതിനെ അതിജീവിക്കാനുളള സംഘടനാ ശക്തി പാര്ട്ടിക്കുണ്ടെന്നും എസ്ആര്പി വ്യക്തമാക്കിയത് ഇച്ഛാഭംഗത്തോടെ ഇതേ പത്രത്തിന് നല്കേണ്ടി വന്നു.
    ജനുവരി 25ന് തന്നെ, അതേ പേജില് വേറൊരു വാര്ത്തയുണ്ട്. തലക്കെട്ട് "പിബി യോഗം വൈകിയേക്കും" എന്നാണ്. ആ വാര്ത്തയുടെ തമാശയറിയണമെങ്കില് ജനുവരി 23ന് അഞ്ചാം പേജില് അടിച്ച മറ്റൊരു വാര്ത്ത കൂടി വായിക്കണം.
    "ലാവലിന് തീരുമാനം പൂര്ണ പിബിയ്ക്കു ശേഷ"മെന്ന തലക്കെട്ടില് സ്വന്തം ലേഖകന് ഛര്ദ്ദിച്ചു വെച്ച ഒന്നാന്തരം മനപ്പായസമുണ്ട്, ജനുവരി 23ലെ മാതൃഭൂമിയില്. ലാവലിന് കേസില് പിണറായി വിജയന് പ്രതിയാക്കപ്പെട്ട സാഹചര്യത്തില് ഇതുസംബന്ധിച്ച സിപിഎം തീരുമാനം ഈ മാസം ഒടുവില് ചേരുന്ന സമ്പൂര്ണ പിബിയോഗം കൈക്കൊളളുമെന്നാണ് ലീഡ് വാചകം. കുറ്റപത്രം ഇതുവരെ കോടതിയില് സമര്പ്പിക്കാത്ത സാഹചര്യത്തില് ചാടിക്കയറി ഒരു തീരുമാനവും കൈക്കൊള്ളേണ്ടതില്ലെന്ന് വ്യാഴാഴ്ച ചേര്ന്ന അവൈലബിള് പിബി യോഗം തീരുമാനിച്ചുവെന്നാണ് അടുത്ത വാചകം.
    രാഷ്ട്രീയ പ്രേരിതം : പി ബി എന്ന തലക്കെട്ടില് അവൈലബിള് പിബിയുടെ തീരുമാനം അതേ ദിവസം മുന് പേജില് റിപ്പോര്ട്ട് ചെയ്ത പത്രമാണ് അഞ്ചാം പേജിലെത്തുമ്പോള് തനിനിറം പുറത്തെടുത്തത്. പിണറായി വിജയനെതിരെയുളള സിബിഐ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് അര്ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം പിബി വ്യക്തമാക്കി. ചാടിക്കയറി ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്ന് അതേ യോഗം തീരുമാനിച്ചു പോലും. എന്നിട്ട് മാതൃഭൂമി ലേഖകനെ സ്വകാര്യമായി വിളിച്ച് അത് അറിയിച്ചു പോലും. പ്രകാശ് കാരാട്ടിനു പുറമെ സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന് പിളള, വൃന്ദ കാരാട്ട് എന്നിവര് യോഗത്തില് പങ്കെടുത്തുവെന്ന വിവരമാണ് മുന് പേജ് വാര്ത്ത നല്കുന്നത്. പത്രത്തിന്റെ ദില്ലി റിപ്പോര്ട്ടര് അവൈലബിള് പിബിയോഗത്തില് സന്നിഹിതനായ വിവരം വിനയം കൊണ്ടാവും, പത്രം മുന് പേജില് നിന്ന് മറച്ചു വെച്ചു.
    ജനുവരി മാസം അവസാനം ചേരുമെന്ന് മാതൃഭൂമി ലേഖകന് 23 ന് പ്രവചിച്ച ഈ പിബി യോഗം നടക്കില്ലെന്നറിഞ്ഞപ്പോഴുളള മുന്കൂര് ജാമ്യമാണ് വൈകിയേക്കും എന്ന ഊഹത്തില് 26ന് പ്രത്യക്ഷപ്പെട്ടത്. വാര്ത്ത മുഴുവന് വായിച്ചാല് തമാശ പൂര്ണമാകും.
    റിപ്പോര്ട്ട് ഇങ്ങനെ പറയുന്നു. "യോഗത്തിന്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് മാത്രമല്ല ജനറല് സെക്രട്ടറി പ്രകാശ് കാരാട്ട് ജനുവരി 29 മുതല് ഫെബ്രുവരി 2 വരെ വിവിധ സംസ്ഥാനങ്ങളില് പര്യടനത്തിലുമാണ്". ഇതുവരെ നിശ്ചയിക്കാത്ത പിബി യോഗമാണ്, ലാവലിന് കേസ് സംബന്ധിച്ച അവസാന തീരുമാനം കൈക്കൊളളുമെന്ന് ഇതേ പത്രം ജനുവരി 23ന് റിപ്പോര്ട്ട് ചെയ്തത്.
    നിശ്ചയിക്കാത്ത യോഗത്തിന്റെ തീരുമാനം വരെ ഗണിച്ചെടുത്ത് വാര്ത്തയാക്കുന്ന മാതൃഭൂമിയ്ക്കു തന്നെയല്ലേ യഥാര്ത്ഥ പത്രമെന്ന വിശേഷണം ചേരുക. മന്ത്രവാദത്തിലും ജ്യോതിഷത്തിലും പാണ്ഡിത്യം മാത്രം പോര, പട്ടാന്നൂര് മേഖലയില് മാത്രം കിട്ടുന്ന സവിശേഷ ഏലസു കൂടി ധരിച്ചാലേ, പേനത്തുമ്പില് ഇത്തരം വാര്ത്തകള് പിറക്കൂവെന്നും പത്ര പ്രവര്ത്തന വിദ്യാര്ത്ഥികള് അറിയുക.
    വ്യാജ വാര്ത്തകളും എഡിറ്റിംഗ് സര്ക്കസുകളും കൊണ്ട് പിണറായി വിജയനെ നിഗ്രഹിച്ചു കളയാമെന്ന് മനപ്പായസമുണ്ണുകയാണ് മാധ്യമങ്ങളിലെ കുറേ മൂടുകുലുക്കികള്. തങ്ങളെഴുതുന്നതൊക്കെ നെഞ്ചിടിപ്പോടെ വായിച്ച് ആശങ്കപ്പെടുന്നവരാണ് സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയിലിരിക്കുന്നതെന്ന് സ്വയം വിശ്വസിക്കുന്ന പടുവിഡ്ഢികളോട് നല്ല നമസ്കാരം പറയാം.

    ReplyDelete
  12. How can a neutral person of Kerala know the truth.

    ReplyDelete
  13. രണ്ടു കാലിലും മന്തും വെച്ചിട്ട് അളിയന്റെ കാലിലെ ചൊറി എത്ര ഭീകരം എന്ന് പറയുന്ന മലയാളിയുടെ മനോഭാവം മാറിയാല് മലയാളി "നല്ല മലയാളി" ആകും. ശക്തരെയും കര്യ പ്രാപ്തി ഉള്ളവരെയും നാം മലയാളി എങ്ങനയും തേജോ വധം ചെയ്യും. ആരയെന്കിലും മോശക്കാരന് ആക്കാന് നേരം എല്ലാ മലയാളിയും "സര്വജ്ഞ പീഠത്തില് കൊരണ്ടി എത്ടിരിക്കുന്നവന്മാര്" ആകും. ലോകത്തുള്ള സകല കാര്യത്തെക്കുറിച്ചും അഭിപ്രായം പറയും. മലയാളത്തില് ചില പത്രങ്ങള് ഉണ്ട്. ജനങ്ങളെ തെറ്റിധരിപ്പിച്ചു Sensation ഉണ്ടാക്കുക, എന്നിട്ട് circulation ഉണ്ടാക്കുക, സ്വന്തം രാഷ്ട്രിയ അജണ്ട ജനങ്ങളുടെ മേല് അടിച്ചേല്പ്പിക്കുക ഇവയൊക്കെ ആണ് പണി. എന്ത് ചെയ്യാം മനോരമ തുടക്കം ഇട്ട് മറ്റുള്ളവര് കൊയ്യുന്നു. കൊമ്പന് പോകുന്നത് തന്നെ മോഴക്കും വഴി. മലയാളി മണ്ടന് ആണെന്നാണ് ഇവരുടെയൊക്കെ വിചാരം. പാവം പിള്ളാര്. എന്ത് ചെയ്യാം. ജീവിച്ചു പോട്ടെ, അല്ലേ? കഞ്ഞി കുടിക്കെണ്ടേ? പാവം റിപ്പോര്ട്ടര് മുതലാളി പറയുന്നത് പോലെ കൂലിക്ക് എഴുതുന്നു. മനസാക്ഷി വന്ചിചാനെങ്ങിലും. അല്ലെങ്കില് നാളെ ജോലി പോയാലോ? recession കാലം ആണേ. ഏഷ്യാനെറ്റ് കുറെ ആളുകളെ പിര്ച്ചുവിടുന്നെന്നു കേട്ടു. അമേരിക്കയില് ആകാമെ
    അല്ലെങ്കില് നാളെ ജോലി പോയാലോ? recession കാലം ആണേ. നമ്മള് മലയാളികള് അമേരികായുക് പഠിക്കുക ആണല്ലോ? എന്ന് നമ്മള് രക്ഷ പെടും? ഇപ്പൊല് കായ്ചു നില്ക്കുന്നതു പിണറായി ആണു. അപ്പൊള് നല്ല സുഖം അണു എറിയാന്. നടു റോഡില് നിന്ന് പടു വേശ്യ വ്യഭിചാരം ആരുതന്നു പറയുന്ന ഒരു തരം മനോസുഖം. കിട്ടിയാല് പത്തോട്ട്. അല്ലെങ്കില് ഒരു പിണറായി. എന്തായാലും കച്ചോടോം ലാഭം തന്നെ. മനോരമക്ക് അപ്പ്രത്തും ലോക


    I think the former UDF minster G. Karthikayan is still alive. It would be a good idea if the UDF support can ask his opinion about this case. This is utterly a nonsense case. It is unfortunate that these UDF supporters could not think beyond their nose or leading by yellow journalists and Manorama& co. How much money Pinarayi “got” in this deal? Do not beat around the bushes. Lavelin is a world famous company and everybody knows that no reputed company will transfer fund to any individual’s account or “bogus” name when they deal with government. To understand this we need only commonsense. UDF is scared of Pinarayi Vijayan. They know, if he is there UDF cannot return to powers. This is character assassination

    ReplyDelete
  14. Congress and BJP leaders in the state of kerala are up in arms against Pinarayi Vijayan in the SNC Lavlin Case, One thing the people of Kerala should know that the then Chief Minister of Kerala Shri. A.K. Antony and G. Karthikeyan then electricity Minister who inked the SNC Lavlin deal are keeping mum in this issue. They know the fact that Pinarayi is innocent and not a culprit. That's why they are keeping mum. Ramesh Chenithala and Ummen Chandy should ask your colleagues to open their mouth and tell truth to the people of Kerala. Once again the people of kerala had given faith and trust to Pinarayi Vijayan through the mass participation in the Kerala March. Go ahead Pinarayi Vijayan we are with you. Red Salute. Inquilab Zindabad CPIM Zindabad.

    ReplyDelete
  15. we r with u comrade............
    go ahead
    lalasalam

    ReplyDelete